tag:blogger.com,1999:blog-85994152131671408942024-03-08T02:38:27.205+03:00വരിയുടച്ച വാക്കുകള്സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.comBlogger83125tag:blogger.com,1999:blog-8599415213167140894.post-50299581489748530972020-07-20T09:02:00.007+03:002020-07-20T10:34:28.136+03:00വിതകവിതയുടെ വിതതെറ്റിയതിനാലാണ്കായില്ലാതെ പോയതെന്ന്ജീവിതത്തിന്റെ വിതപാറയിൽ വീണ്വിളഞ്ഞ ജീവനാണ്...സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com1tag:blogger.com,1999:blog-8599415213167140894.post-18084145898875339112013-07-02T06:44:00.003+03:002020-07-20T12:09:48.532+03:00ക്ഷമാപണം
ഭരണകൂടം ഇല്ലാതാകുമെന്ന സങ്കല്പത്തെ പുച്ഛിച്ചിട്ടുണ്ട്
അല്ലയോ മാർക്സ്, ക്ഷമിച്ചേക്കുക
കുഴിമാടത്തിൽ നിന്നും ഉയിർത്തുവന്ന്
ജീവച്ഛവങ്ങളായ ഞങ്ങൾക്ക്
ഒരെളുപ്പവഴി പറഞ്ഞു തന്നേക്കണേ...
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com5tag:blogger.com,1999:blog-8599415213167140894.post-370406830615237912012-07-14T09:07:00.000+03:002016-08-06T15:34:47.375+03:00കവിതയുടെ വറ്റാക്കലത്തിലേക്ക് വീണ്ടുമെത്തുമ്പോൾ
ജ്യോനവനെക്കുറിച്ച് എഴുതണമെന്നാലോചിക്കുമ്പോഴൊക്കെ മരണത്തെക്കുറിച്ചായിപ്പോകയും പിന്നെ അവനവനിലേക്കെത്തുകയും ചെയ്യുന്നതെന്തുകൊണ്ടെന്നറിയില്ല. "നിന്റെ മാന്‍ഹോള്‍ ഒരുക്കിയിടുന്നത് നിന്നിലൂടെ എന്നിലേക്കുള്ള കാഴ്ചയാണ്" എന്ന് അവന്റെ അവസാന കവിതയിലിട്ട കമന്റു പോലെ.
ജ്യോനവന്റെ പുസ്തകം എന്ന ആഗ്രഹം സഫലമാകുന്നു. 'പൊട്ടക്കലം', ബുക്റിപ്പബ്ലിക്കിൽ ഒരുങ്ങുന്നു. ടി.പി വിനോദിന്റെ ‘സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com0tag:blogger.com,1999:blog-8599415213167140894.post-42857706464458589712012-04-28T11:24:00.001+03:002020-03-19T13:13:31.243+03:00ഒറ്റക്കാലിൽ നൃത്തം ചെയ്യുന്നവളേ നിന്നെക്കുറിച്ചാകുമ്പോൾ...
കൈകൾ മേലോട്ടുയർത്തി
ഒറ്റക്കാലിൽ
ഒരായുസ്സ് പകരം കൊടുത്ത്
ചുവടുവെക്കുന്നുണ്ട്
ഒടുങ്ങാത്ത ചില ദാഹങ്ങളെ
അറിഞ്ഞു തന്നെയാകാം
കൊടുംവേനലുഷ്ണങ്ങളുടെ
ശമനതാളം
മഴപെയ്യുമ്പോൾ
നിന്റെ നൃത്തം
ഹാ! എന്ത് ചേല്
അപ്പോഴും
പനിപിടിക്കല്ലേ എന്ന്
നിന്റെ തണലിലേക്കെന്നെ ചേർത്ത്...
ഒറ്റക്കൊരുമരമൊരു കാടാകുമെന്ന്
പറഞ്ഞതാരാണ്
എനിക്കുകാണാം
കൈകൾ മേലോട്ടുയർത്തി
മഴനനഞ്ഞ്
മഴനനഞ്ഞ്
ഒറ്റക്കാലിൽ ചുവടുവെച്ച്
ഒരു കാട്
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com1tag:blogger.com,1999:blog-8599415213167140894.post-46862845558842937812011-08-20T15:21:00.000+03:002011-08-20T15:23:25.724+03:00നമുക്കിടയിലെ വഴിയിൽഅന്നൊന്നും നമ്മുടെ വഴികളിങ്ങനെ
മുറുകെപ്പിടിക്കും തോറും
ഊര്‍ന്നുപോകുന്ന
വരണ്ടമണല്‍ത്തരികളിലേക്ക്
വിരലുപായിച്ച്
ഒറ്റപ്പൂവും ഗര്‍ഭം ധരിക്കാത്ത
മൈതാന മധ്യത്തിലെ
ഒറ്റമരം പോലെ
തനിച്ചായിരുന്നില്ല
കെട്ടു പിരിഞ്ഞ്
ചുറ്റിപ്പുണര്‍ന്ന്
ഈര്‍പ്പങ്ങളില്‍ സ്വയം പടര്‍ന്ന്
ഇഴചേര്‍ന്ന്
ഇഴചേര്‍ന്ന്
പിരിച്ചെടുക്കപ്പെടാനാവാത്ത
വേരുകൾ
പൂക്കുകയായിരുന്നു നാം
പൂക്കാലങ്ങളെ
വിലക്കു വാങ്ങാറല്ല
ഇന്നിപ്പോള്‍
തിരക്കൊഴിയാത്ത
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com0tag:blogger.com,1999:blog-8599415213167140894.post-2709032104225207952010-07-08T10:54:00.000+03:002016-08-06T15:33:20.838+03:00ലീലാവതി ടീച്ചറുടെ 'സാഹിത്യ ‘ചരിത്രം’' ചോദ്യം ചെയ്യപ്പെടുമ്പോള്‍...
" 'എകറ് തൂങ്ക് വാനല ഞാറ് പാറുമാ...’
ഇത് അരണ്ട ഭാഷയിലുള്ള ഒരു പാട്ടാണ്.
എകറ് = ചിറക്
തൂങ്ക് = തൊങ്ങി, തൂങ്ങി
വാന്‍ = വാനം, ആകാശം
അല = കടലല, തിരമാല
ഞാറ് = ഞങ്ങള്‍
പാറുമാ = പറക്കുന്നു
ഞങ്ങള്‍ ആകാശത്തില്‍ തൂങ്ങിക്കിടന്ന് കടലലപോലെ ചിറകടിച്ച് പറക്കുന്നു എന്നോ; അല്ലെങ്കില്‍ അല്പം കവി ഭാവനയില്‍ ഞങ്ങള്‍ പക്ഷികളെപ്പോലെ ചിറകടിച്ച് ആകാശത്തിന്റെ അനന്ത നീലിമയില്‍ സര്‍വ്വതന്ത്ര സ്വതന്ത്രരായി അലമാലകള്‍ പോലെ സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com0tag:blogger.com,1999:blog-8599415213167140894.post-34005758658518076282009-09-16T23:52:00.000+03:002009-09-16T23:52:08.914+03:00ഫ്രെയിമുകളിലേക്കെത്തുമ്പോള്‍
പ്രത്യക്ഷപ്പെടുന്നെങ്കില്‍
ദൈവം
കത്രീനാകൈഫിന്റെ
രൂപത്തിലായിരിക്കണേ
എന്നൊരൊറ്റ പ്രാര്‍ത്ഥനേയുള്ളൂ
എന്റെ ചങ്ങായി
നീലാണ്ടന്
കണ്ഠത്തിലെ
വിഷം മനസിലില്ല
‘ഒറ്റ സ്നാപ്പിലൊതുക്കാനാവാത്ത
ജീവിതസത്യത്തെ’
ക്യാമറാകണ്ണുള്ള
ഹൃദയത്തില്‍ നിന്നും
ചായം പുരണ്ട
ക്യാന്‍വാസിലേക്ക്
ഒളിച്ചുകടത്തും
കിറുക്കന് ചങ്ങായി
ഞങ്ങള്‍ രണ്ടാളുംകൂടി
ആന്‍ഡലസ് ഗാര്‍ഡനിലെ
പുല്ലുകൊറിക്കുമ്പോള്‍
ദേ...
ഒരു പൊട്ടക്കണ്ണന് ദൈവം
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com5tag:blogger.com,1999:blog-8599415213167140894.post-68686284582978291372009-07-06T10:43:00.001+03:002010-01-17T09:43:44.308+03:00ബ്രാബ്രാ.., ഒരു കരച്ചിലാണ്
കരച്ചിലിലെ കവിതയെ
അമ്മാ..., അമ്മായെന്നോ
മ്മ്പ്രാ...മ്പ്രോ ന്നോ
തിരുത്തിവായിക്കുന്നത്
വായനക്കാരന്റെ
പത്രസ്വാതന്ത്ര്യം.സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com10tag:blogger.com,1999:blog-8599415213167140894.post-966815224402864632009-05-14T10:16:00.002+03:002010-01-17T09:44:25.804+03:00കല്ലീവല്ലിത്രില്ലാണത്രേ
കണ്ടുപിടിക്കുമ്പോഴത്തെ
പരുങ്ങല്
പ്രാണനൊളിപ്പിക്കാനുള്ള
പരക്കം പാച്ചില്‍
പിന്തുടരുന്നത്
പിടിച്ചുവലിക്കുന്നത്
നിലത്തിഴക്കുന്നത്
ചോരവാരുന്നത്
മുഖത്തെഴുതിയ
ഭീതി വായിക്കുന്നത്
പിന്നെയും പിന്നെയും
പറഞ്ഞു ചിരിക്കുന്നത്
ത്രില്ലാണത്രേ...
ബലൂചിയിലെ
കുന്നിന്ചെരുവില്
മേയാനിറങ്ങും വരേക്കും
ഇരുളുറങ്ങുന്ന കൂരക്കുള്ളില്‍
ഒരു മൂന്നു വയസുകാരി
കുഴിയിലേക്കു കാലുനീട്ടിയ
ദ്രാവിഡത്തിന്റെ*
അലകും സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com5tag:blogger.com,1999:blog-8599415213167140894.post-71052514725511335042009-04-16T09:30:00.002+03:002020-03-19T13:33:40.373+03:00അരാഷ്ട്രീയം
ഊണിലും ഉറക്കിലും
ഉണ്ടായിരുന്നതാണു സര്
പൊന്നാനിയില്‍
പന്ത്രണ്ടു ശതമാനം പോളിങ്ങെന്ന്
വെളുക്കുമ്പൊഴേ
ടിവിയില്‍ സ്ക്രോളു കണ്ടിട്ടും
ഒന്നും തോന്നുന്നില്ല സര്
മത്സരങ്ങളില്‍
സ്പിരിറ്റു ചേര്ക്കാറുള്ളവനാണു സര്
ഉറക്കച്ചടവു വിടാതെ
കിടക്കപ്പായില്‍ കിടന്ന്
നൈറ്റുഡ്യൂട്ടിക്കാരന്
സൂര്യദേവന്
പ്രതീക്ഷയെവിടെയെന്ന്
അരോചകമായ
ചിറികോട്ടലിനൊപ്പം
ഷൂവിലെ പൊടിതട്ടി
പെട്രൊഡോളറിനു
കുഴിയെടുക്കാന്‍
പതിവുകവാത്ത്
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com7tag:blogger.com,1999:blog-8599415213167140894.post-77005197850575972992008-12-17T11:51:00.001+03:002020-03-19T13:44:22.218+03:00നഗരത്തിലെ പാതകള്‍
നഗരത്തിലെ യാത്രകളില്‍
തെക്കും വടക്കുമില്ല
കിഴക്കും പടിഞ്ഞാറുമില്ല
ലെഫ്റ്റും റൈറ്റും മാത്രം
റൈറ്റിന്
‘നേരായത്’ എന്ന് അര്‍ത്ഥം പറഞ്ഞ്
വലത്തേ വഴികളിലൂടെ മാത്രം
പൊയ്ക്കൊണ്ടേയിരുന്നാല്‍
ഓടയിലെ മാലിന്യങ്ങളൊക്കെ
ചെന്നടിയുന്നൊരു
അരക്ഷിത മേഖലയിലെത്തിപ്പെട്ടേക്കാം.
ഇടത്തേ വഴിയിലുമുണ്ട് ചുഴികള്‍
കൃത്യമായ മാര്‍ഗ്ഗരേഖ കൂടാതെ
തുടര്‍ച്ചയായി
മൂന്നോ നാലോ തവണ
ഇടത്തോട്ടുമാത്രം തിരിഞ്ഞുപോയാല്‍
ഒരു പക്ഷേ
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com20tag:blogger.com,1999:blog-8599415213167140894.post-2929122592349492772008-12-11T12:23:00.001+03:002010-01-17T09:45:23.133+03:00വീഴ്ചആകാശം
ഇന്നലേയും വിളിച്ചു
ഒരു സ്വപ്നത്തിലേക്കെന്ന പോലെ
നിനക്കെന്നിലേക്കു വീഴാം
പൊട്ടില്ല, പൊടിയില്ല,
ചത്തു പോകത്തുമില്ല
എന്നിട്ടും
പേടിയാണെനിക്ക്
വീഴ്ചയെക്കുറിച്ചുള്ള
തോന്നലുകള്‍
അത്ര ആഴത്തിലായതാലാകാം.സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com16tag:blogger.com,1999:blog-8599415213167140894.post-86559572998756487932008-12-09T09:42:00.001+03:002010-01-17T09:45:43.254+03:00നുണഞാനൊരിക്കലും നുണയെ
നേരില്‍ കണ്ടിട്ടില്ല
വെളുത്ത ഉടുപ്പിനകത്ത്
കല്ലുവെച്ച സത്യങ്ങള്‍
മരിക്കാന്‍ കിടക്കുന്നത്
എന്റെ ഉറക്കറയിലെ
ഇരുപത്തിരണ്ടിഞ്ചിന്റെ
ചൂടാറാപ്പെട്ടിയില്‍
തണുത്തുവിറങ്ങലിക്കുന്ന
കാഴ്ചയായി
വീതിച്ചു നല്‍കിയിട്ടുണ്ട്
വിരുന്നുകാര്‍ക്ക്
കഴിഞ്ഞ ദിവസം
പതിനൊന്നു സ്വപ്നങ്ങളാണ്
ഒന്നിച്ചുവിറ്റത്
ചോരി ബസാറില്‍
മൂന്നാമത്തെ പെഗ്ഗില്
ആരോ വരാനുണ്ടെന്ന്
കാത്തിരുന്നത്
നാലാമത്തെ പെഗ്ഗിനുള്ള
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com20tag:blogger.com,1999:blog-8599415213167140894.post-34259294104048659352008-10-27T13:38:00.000+03:002016-08-06T15:31:58.997+03:00ബൂലോകത്തുനിന്ന് ഒരു പുസ്തകം കൂടി - ചിലന്തി - സിമി ഫ്രാന്‍സിസ് നസ്രേത്ത്
സജീവ് എടത്താടന്റെ ‘കൊടകരപുരാണ’ത്തിനും രാഗേഷ് കുറുമാന്റെ ‘യൂറോപ്യന്‍ സ്വപ്നങ്ങള്‍’ക്കും വിഷ്ണുമാഷ്ടെ ‘കുളം+പ്രാന്തത്തി’ക്കും ശേഷം ബൂലോകത്തു നിന്നും ഒരു പുസ്തകം കൂടി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. സിമിയുടെ ‘ചിലന്തി’ എന്ന 28 കഥകളുടെ സമാഹാരമാണ് ഇന്ന് (October- 27, തിങ്കളാഴ്ച്ച) കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ വെച്ച് പ്രകാശിതമാകുന്നത്.
സിമിയുടെ കഥകളിലെ ഏറ്റവും മെച്ചമെന്നു സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com4tag:blogger.com,1999:blog-8599415213167140894.post-52840425020877383362008-09-06T07:52:00.001+03:002008-09-06T10:18:35.563+03:00ആ പട്ടി ആരായാലെന്താ?മേശക്കുമേലെ
ആഞ്ഞൊന്നടിച്ച്
കസേര
അടക്കമേതുമില്ലാതെ
പിന്നോട്ടു വലിച്ചിട്ട്
വളഞ്ഞ വാല്
അല്പം വശത്തോട്ട്
ചെരിച്ചുവെച്ച്
പത്രാധിപന്
അഭിമുഖമായിരുന്നു
ഒരു മുഷിഞ്ഞ പട്ടി.
വാ പൊളൊച്ചിരുന്ന
പത്രാധിപന്
എഴുതിയെടുക്കാന്‍
ആംഗ്യം കൊടുത്ത്
നീളത്തിലും വട്ടത്തിലും
മോങ്ങാന്‍ തുടങ്ങി
ഓടയുടെ നാറ്റമുള്ള
ചാവാലി പട്ടി.
പട്ടികളുടെ ഭാഷ
വശമില്ലാത്തതിനാലോ
യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലേക്ക്
കയറിവരുന്ന ചില
കുഴമറിച്ചിലുകളിലെ
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com18tag:blogger.com,1999:blog-8599415213167140894.post-75328107541526048232008-07-21T08:14:00.001+03:002010-01-17T09:49:31.996+03:00അടഞ്ഞവാതില്തുറന്നു കിടന്നപ്പോള്‍
എല്ലാം എല്ലാവരും
അറിയുമായിരുന്നു.
പത്തായത്തിന്റെ പട്ടിണി
ദീനം വന്ന
മുത്തശ്ശിയുടെ നിലവിളി
ചാരുകസേരയിലെ
പിഞ്ഞി പൊട്ടിവീഴാറായ
പരുത്തി തുണി.
തുറന്നുകിടന്നപ്പോള്‍
എല്ലാം എല്ലാവരും
കാണുമായിരുന്നു.
പോരിനിറങ്ങുന്ന
പെണ്ണുങ്ങളുടെ
അങ്കവീര്യം
തെരുവിലേക്ക്
മിഴി പായിച്ചു നിന്ന
പത്താം ക്ലാസുകാരിയുടെ
മനോരാജ്യം
കു.നാഥന്റെ
ആകുലതകള്‍, ആശങ്കകള്‍...
ചിലപ്പോഴൊക്കെ
മ്മടെ നാണിത്തള്ളേടെ
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com34tag:blogger.com,1999:blog-8599415213167140894.post-26425161822689807732008-07-18T17:52:00.002+03:002014-07-16T08:42:53.430+03:00ഗാമ വന്നില്ലായിരുന്നെങ്കില്‍
ഒരു വര്‍ഷം മുമ്പത്തെ ഒരു പോസ്റ്റ് വീണ്ടും പോസ്റ്റ്ചെയ്യുന്നു.
പാറൂട്ടിയിന്നലെയൊരു
വേലയൊപ്പിച്ചു.
ആയിരത്തിനാനൂറ്റിത്തൊണ്ണൂറ്റി-
യെട്ടില് ഗാമ കപ്പലിറങ്ങിയെന്ന
ചരിത്രപുസ്തകത്തിലെ വരികള്‍
കരിതേച്ച് മായ്ച്ചുകളഞ്ഞു.
പാര്‍ലമെന്റിലെ
പ്രതിപക്ഷത്തെപ്പോലെ
ചരിത്രപുസ്തകത്തില്‍ നിന്നും
ഇറങ്ങിപ്പോക്കിന്റെ ആരവം.
ആദ്യമിറങ്ങിയത്
സാക്ഷാല്‍ ഗാന്ധി,
പിന്നിലായ് നെഹ്രുവും
പരിവാര ഗാന്ധിമാരും.
ബോസും സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com9tag:blogger.com,1999:blog-8599415213167140894.post-66042408210617153012008-07-10T10:17:00.002+03:002010-01-17T11:08:22.838+03:00അപരന്പുഴുകുന്ന ചൂടിലേക്ക്
ബസിറങ്ങി
‘ന്ന’ എന്നെഴുതി
തൂണുകളില്‍
ഉയര്‍ത്തി നിറുത്തിയ
ബസ്റ്റാന്റിലെ
ഇരിപ്പിടത്തിലേക്ക്
നടക്കുമ്പോഴാണ് കണ്ടത്
മിനാ സല്മാന്
റൂട്ട് - 3എന്ന്
ബോര്‍ഡെഴുതിവെച്ച
തൂണില്‍
ചാരി നില്ക്കുന്നൂ
കണ്ണാടിയിലെന്നും കാണുന്ന
സ്വന്തം രൂപം.
കയ്യിലെ കവറില്‍
ഇന്റര്‍വ്യൂ ചെയ്തവന്റെ
പരിഹാസം
ഫയല്‍ ചെയ്തതാകാം
വലത്തോട്ടു ചീകിവെക്കുന്ന മുടി
കണ്ണാടിയിലേതുപോലെതന്നെ
ഇടത്തോട്ടു ചീകിവെച്ചിട്ടുണ്ട്.
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com9tag:blogger.com,1999:blog-8599415213167140894.post-50214865236239815282008-07-02T07:23:00.002+03:002010-01-17T11:08:34.428+03:00സിനിമയുടെ ഇടവേളയില്ആദ്യന്തം
നിഗൂഢത നിറഞ്ഞ
സിനിമയുടെ
രണ്ടാം പകുതിയുടെ തുടക്കത്തില്‍
നായകന്
പ്രേക്ഷകരോട് ഒറ്റചോദ്യം
രണ്ടു ഖണ്ഡങ്ങളുള്ള
സിനിമയുടെ
ഇടവേള(ക്കിട)യില്‍
നിങ്ങളെന്തു ചെയ്തു?
ചിലരൊക്കെ
ഐസ്ക്രീം നുണഞ്ഞ്
കടല കൊറിച്ച്
കൂടെ വന്നവരോട്
വരാനിരിക്കുന്ന ഭാഗത്തെക്കുറിച്ച്
തര്‍ക്കിച്ച്
മുന്നിലും പിന്നിലും
വശങ്ങളിലുമിരിക്കുന്ന
പഞ്ചാരക്കുഞ്ചികളോട്
കുശലം പറഞ്ഞ്
വരാനിരിക്കുന്ന
ഇരുളിന്റെ
സുഖലോലുപത
സ്വപ്നം കണ്ട്...
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com10tag:blogger.com,1999:blog-8599415213167140894.post-66312463057191158912008-05-28T07:52:00.000+03:002016-08-06T15:35:47.239+03:00എഴുത്തുകാരിയും പെണ്ണെഴുത്തും.
വെങ്കലവും കണ്ണാടിയും രണ്ടും ലോഹമാണ്. പ്രകാശം പ്രതിഫലിക്കുമ്പോഴാണ് ഒന്ന് കണ്ണാടിയായി മാറുന്നത് എന്ന് ഒരു വചനം കവിതയുണ്ട്. എനിക്ക് കഥ കണ്ണാടിയാവണം. അതില്‍ മുഖം നോക്കുന്ന വായനക്കാരന്റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തിനോടാണ് ചായ്വ്, സ്നേഹത്തിനോടല്ല. ഇതെനിക്ക് പ്രധാനമായ ഒരു സംഗതിയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പല തലങ്ങളിലായി സത്യം വിന്യസിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഒറ്റസജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com0tag:blogger.com,1999:blog-8599415213167140894.post-87672982506209960822008-05-22T12:15:00.000+03:002016-08-04T16:22:48.391+03:00രൂപം മാറുമ്പോള്‍ സ്വയം മാറുന്നത്...
പട്ടികളും പന്നികളുമൊക്കെ രൂപം മാറി. കുറച്ചുനേരത്തേക്ക്!
വെള്ളിയാഴ്ച. ബാറിലെ അരണ്ട വെളിച്ചം. ഗ്ലാസില്‍ നുരയുന്ന ബിയര്‍. കയ്യിലെ എരിഞ്ഞുതീരുന്ന സിഗരറ്റിലേക്ക് നോക്കി എരിയുന്ന ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ട് ഗണേശ് ഇരുന്നു.
സര്, ഒരു ബിയറുകൂടിയെടുക്കട്ടേ...
പിന്നിലെ കിളിനാദം ഉടല്‍ചൂടു പകരും വിധം ചാരിനിന്നു. പതിയെ ചുമലിലൂടെ കൈകള്‍ അരിച്ചിറങ്ങി. അരിച്ചിറങ്ങിയ കൈകളോടൊപ്പം മുഖത്തേക്കു പതിച്ച ചൂടുള്ള സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com0tag:blogger.com,1999:blog-8599415213167140894.post-73271913008303472592008-05-10T14:31:00.003+03:002010-01-17T11:08:50.819+03:00വൈറസ്ചില മുന്നറിയിപ്പുകളെ
കപടസ്നേഹത്തിന്റെ
മുറുമുറുപ്പുകളെന്ന്
അവഗണിച്ചാണ്
പുതിയ ശീലങ്ങളിലേക്ക്
തോന്ന്യാസപ്പെട്ടത്.
ചില തോന്ന്യാസങ്ങളുടെ
ആനന്ദമൂര്‍ച്ചകള്‍-
ക്കിടെയിലാകണം
ചിലതൊക്കെ തിരിച്ചും
കടന്നുകൂടപ്പെട്ടത്.
പ്രതിരോധകങ്ങളെ
നിര്‍വ്വീര്യമാക്കിയാകണം
വേരുപായിച്ചത്.
ആകെപ്പടര്‍ന്നിനി
വയ്യെന്നു വന്നപ്പോള്‍
അഭയമിരന്ന
ശാസ്ത്രവും കൈവിട്ടു
എത്രപെട്ടെന്നാണ്
തരിപ്പണമായത്
എന്റെ കമ്പ്യൂട്ടറിനകത്തെ
ആവാസ സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com10tag:blogger.com,1999:blog-8599415213167140894.post-64251591245958634332008-04-27T07:19:00.000+03:002016-08-04T16:25:04.740+03:00വീണ വായനചിറ്റോറം വേലികെട്ടി. നടുക്കൊരു വാഴവെച്ചു... ശ്രുതിക്കുട്ടീടെ കയ്യില്‍ വേലിയും വാഴയുമൊക്കെ അടയാളപ്പെടുത്തി റാണിമോള് കഥ പറഞ്ഞുകൊണ്ടിരിക്കുന്നു.എന്നിട്ടോ...സ്റ്റമ്പും ബാറ്റുമെല്ലാം ഗ്രൌണ്ടിനരികിലെ ചിറയിലേക്കിട്ട് വിജീഷും അയാള്‍ക്കരികില്‍ ഇരിപ്പുറപ്പിച്ചു.എന്നിട്ടെന്താ, നിന്റമ്മേ നിന്റപ്പന്...ഫ!വഴിയോരത്തൂടെ ധൃതിയില്‍ നടന്നുപൊയ്ക്കൊണ്ടിരുന്ന മനോഹര്‍ജി ഒരാട്ട്.ഹും, നാടുകത്തുമ്പോഴാ അവന്റമ്മേടെ വീണവായന.സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com0tag:blogger.com,1999:blog-8599415213167140894.post-32872044032517794182008-04-10T09:21:00.001+03:002010-01-17T11:09:09.020+03:00ചാവുകടല്ഏഷ്യാനെറ്റിലെ
സന്തോഷ് ജോര്‍ജ്
‘കാമറയും കൊണ്ട്
ടിവിയിലേക്ക്
പ്രവേശിച്ചു.’
‘അബ്ബാസ്
അതിവേഗത്തിലാണ്
കാറോടിച്ചുകൊണ്ടിരുന്നത്...’
ഹൈവേയുടെ ഡിവൈഡറില്‍
മുളച്ചുപൊന്തിയ കൂറ്റന്‍ വേലി
അധിനിവേശത്തിന്റെ
അഹങ്കാരതിലകമായ്
കാമറ ചൂണ്ടികാട്ടി.
അത് ഇസ്രയേലിനെ
പലസ്തീനില്‍ നിന്ന്
അടര്‍ത്തിയെടുത്തു,
അത് ഒന്നിച്ചു നിന്ന
ഒരു ജനതയുടെ
ഹൃദയത്തെ
രണ്ടു പൊളികളാക്കി.
‘അബ്ബാസ്
അതിവേഗത്തിലാണ്
കാറോടിച്ചുകൊണ്ടിരുന്നത്...’
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com12tag:blogger.com,1999:blog-8599415213167140894.post-55924400594949916082008-03-13T10:35:00.001+03:002010-01-17T11:09:24.692+03:00അലറാംരാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും
ടിക് ടിക്കെന്ന് മിടിച്ചിരുന്നതാണ്
രാവിലെ നേരത്തിന്
വിളിച്ചുണര്‍ത്താഞ്ഞപ്പോള്‍
കട്ടിലോട് കട്ടിലുരുമ്മിക്കിടന്ന
കിടപ്പറയിലെ
കന്യാകുമാരിക്കാരന്‍ പങ്കാളി
തെല്ലമര്‍ഷത്തോടെ
ബാറ്ററിവീക്കാണെന്ന്
പല്ലിറുമ്മി പ്രസ്താവിച്ച്
ആപ്പീസിലേക്കിറങ്ങി.
പ്രഭാതത്തില്‍ നിന്ന്
പ്രദോഷത്തിലേക്കോടിപ്പോകുന്ന
ആകാശപാതയിലെ
ഓട്ടക്കാരന് പയ്യനൊരിക്കല്‍
നിശ്ചലനാകുന്നത് സ്വപ്നം കണ്ടു.
മഞ്ഞുരുകി
സജീവ് കടവനാട്http://www.blogger.com/profile/15172861763764078830noreply@blogger.com11