പറയാന്‍ ബാക്കിവച്ചതെന്തായിരുന്നു?
എനിക്കച്ഛനോടും അച്ഛനെന്നോടും.
അച്ഛനുകൊടുക്കാമെന്ന് പറഞ്ഞ്
അമ്മ ഫോണുകൊടുത്തു.
ബാലന്‍സില്ലെന്ന് പറഞ്ഞ്
ഞങ്ങളെന്തെങ്കിലും മിണ്ടും മുന്‍പ്
ഡിസ്കണക്ഷന്.
രാവിലെ വിളിക്കാമെന്ന് ഞാനും.
ഇല്ല, രാവിലെ അച്ഛനില്ല,
യാത്രയായ്, യാത്ര പോലും....
പറയാനുള്ളത് ബാക്കിവെച്ച്,
കേള്‍ക്കാനുള്ളത് കേള്‍ക്കാതെ....
പട്ടുനൂൽപ്പുഴുവിന്റെ ഉറവിടങ്ങൾ
-
സമൂഹം എങ്ങനെ ഒരു കൃതിയെ മനസ്സിനോട് ചേർത്തു പിടിക്കുന്നു
എന്നതിനുദാഹരണമാണ് എസ് ഹരീഷിന്റെ മൂന്നാമത്തെ നോവലായ ‘പട്ടുനൂൽപ്പുഴു...
